query_builder Wed Dec 2 2020 10:57 AM
visibility 166
എടക്കര: 2016ൽ നാടുകാണി പരപ്പനങ്ങാടി പാതയുടെ നവീകരണവും മായി ബന്ധപ്പെട്ട് ചുരത്തിൽ തമ്പടിച്ച ഈരാളുങ്കൽ സൊസൈറ്റി ആധികൃതർ വീണ്ടും മൊരുവരവിനായി തൽക്കാലം ചുരം മിറങ്ങി.
കാനനപാത പതിനൊന്നര കിലോമീറ്റർ ദൂരത്തിൽ എഴ് പത്തിയഞ്ചാമീറ്റർ മാത്രം ബാക്കിയാക്കിയാണ് U LC Cപടിയിറങ്ങിയത്.
കഴിഞ്ഞ പ്രളയത്തിൽ 75 മീറ്റർ ദൂരം ഇഴഞ്ഞ് നീങ്ങൽ പ്രതിഭാസമുണ്ടായ സ്ഥലം മാത്രമാണ് മാണ്ടാ സുന്ദരമാക്കാത്തത്.കേന്ദ്ര വിദഗ്ധ സംഘം ത്തിൻ്റ പഠന റിപ്പോർട്ട് കിട്ടിയിൽ ഉടൻ പുതിയ എസ്റ്റേ മേറ്റ് പ്രകാരം ഇവിടെയും റോഡ് ഗതാഗതയോഗ്യമാക്കും. പത്തേമുക്കാൽ മീറ്റർ ദൂരത്ത് അമ്പതോളം ചെറിയ ഹം പുകൾ, റിഫെക്ടറുകൾ വളവ്, ആനതാരാ, ഹോൺ തുടങ്ങി എണ്ണൂറോളം സിഗ്നൽ ബോഡുകൾ ഇതിനോടകം സ്ഥാപിച്ച് യഴിഞ്ഞു.വ്യൂ പോയൻറുകളിൽ പ്രത്യേക അടയ ളമ്പോഡുകളും സ്ഥാപിച്ചു.ചുരത്തിൽ തിങ്കളാഴ്ച പ്രഭാതം മുതൽ കാഴ്ചക്കാർ എത്തി തുടങ്ങിയിട്ടുണ്ട്.
പുക്കോട്ട് മണ്ണ, പോത്തുകല്ല്, മുത്തടം പഞ്ചായത്തുകളിൽ മലയോര ഹൈവെയുടെ പ്രവർത്തനത്തിലാണഊ രാ ജങ്കൽ ലേബർ സൊസൈററ്റി. ചുരത്തിൽ ഇത്രത്തോളം കാലം പ്രവർത്തി നടത്തിയ പേരുള്ള സൊസൈറ്റിയാണ് ഈ ര ളുങ്കൽ. അതെ സമയം വഴിക്കടവ് മുതൽ പല സ്ഥലങ്ങളിലും റോഡ് കണ്ടും കഴിയുംമായി കിടക്കുക്കുകയാണ്.
.